മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
Featured
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും
വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് ഡസനിലധികം വലിയ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച മേഖലയിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് മരിച്ചത്.
പാടത്തും പറമ്പിലും പണിയെടുക്കുന്ന തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിലാളികൾ, ശുചീകരണ -ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ പരിശോധനയാണ് സംഘടിപ്പിച്ചത്.
രാവിലെ ഏഴരയോടെ പുത്തംകുളം സെൻ്ററിലായിരുന്നു അപകടം.
2022 ഒക്ടോബർ 22ലാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) അതിദാരുണമായി കൊല്ലപ്പെട്ടത്.
സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്കെതിരെയാണ് എല്‍കെജി വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്.
ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിംഗിനിടെയായിരുന്നു മുകേഷിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആരാണ് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്?
മുൻമുഖ്യമന്ത്രി കരുണാകരൻ, സൂപ്പർ സ്റ്റാർ മമ്മൂട്ടി , തുടങ്ങിയവരിൽ നിന്നും ആദരവുകൾ ഏറ്റു വാങ്ങിയിട്ടുണ്ട് .
ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
ഇത്തവണ പതിനൊന്ന് ദിവസം നേരത്തെയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
നൂറുകണക്കിന് പേരുടെ യാത്ര മുടങ്ങി.
സ്വകാര്യ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര പോയത്.
അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
തെക്കത്ത് വളപ്പിൽ മണികണ്ഠൻ ജയ പ്രഭ ദമ്പതികളുടെ മകൻ അഭിഷേകാണ്…..
വിറക് ശേഖരിക്കാൻ പോയശേഷം മടങ്ങിവന്ന അമ്മിണി മറന്നുവെച്ച കോടാലി എടുക്കാൻ പോയതായിരുന്നു.
സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു.
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ട് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്.
ആക്രമണത്തിൽ ഉണ്ണികൃഷ്ണന്റെ കഴുത്തിലെ എല്ലുകൾ പൊട്ടുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു .
ലോകത്തിൽ ആദ്യമായി ഒരേ ദിവസം രണ്ട് വൃക്ക രോഗികൾക്ക് സ്വന്തം വൃക്ക പകത്തു നൽകിയ ശ്രീ ശ്രീ ആര്യമഹർഷിയും ധർമ്മപത്നി സിമിയും പ്രസ്തുത ആദരവിന് അർഹരായിരുന്നു.
പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.
രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.
മകൻ വിനോദിൻ്റെ ശ്രവണ വൈകല്യത്തെ ചൊല്ലി സാവിത്രി എന്ന സ്ത്രീയും ഭർത്താവ് രവികുമാറും (36) ഇടയ്ക്കിടെ വഴക്കിട്ടിരുന്നു.
സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് അത്യാഹിതത്തിന് കാരണം
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
അഞ്ച് പേര് ചികിത്സയില്‍
തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എആർ വിജയ് (21) എന്നയാളെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്
അതേസമയം ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്.
കനത്ത ചൂടിനെ തുടർന്ന് രക്ഷിതാക്കൾ വിദ്യാർത്ഥികൾക്കൊപ്പം അതിരാവിലെ മുതൽ എത്തിയിരുന്നു.
നെയ്യാറ്റിൻകര കാട്ടാക്കട അഗ്നി രക്ഷാ സ്റ്റേഷനുകളിൽ നിന്നും ആറ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഘർഷത്തിൽ ചെമ്മണ്ണൂർ സ്വദേശി 19 വയസ്സുള്ള രോഹനാണ് തലക്ക് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ആഴ്ച പ്രതി ഡൽഹി വഴി ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞ് വച്ച് കാട്ടാക്കട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .
നീണ്ട 22 വർഷം കഴിഞ്ഞിട്ടും നിറഞ്ഞ് കവിഞ്ഞ സദസും ആൾകൂട്ടവും അപ്പു മാസ്റ്റർ നാടിന് എത്രമാത്രം പ്രിയങ്കരനായിരുന്നുവെന്നത് അമ്പരപ്പുണ്ടാക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
19 വയസ്സുകാരനായ കാമുകനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
കാമുകനില്‍ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതയെ തുടര്‍ന്ന് ഇക്കുറി തൃശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് കേളത്ത് പങ്കെടുത്തിരുന്നില്ല.
അനിലയെ കൊലപ്പെടുത്തി സുദര്ശന് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം ഉണ്ടായത്.
മേവട കുളത്തിനാൽ വിനോദ് ആണ് മരിച്ചത്.
കോഴിക്കോട് പന്തീരങ്കാവ് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ കെഎസ്ഇബി പന്തിരങ്കാവ് സെക്ഷൻ ഓഫീസിൽ അതിക്രമിച്ച് കയറിയത്.
വാഹനം ഇടിച്ച് പരിക്കേറ്റതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
You must be logged in to post a comment.